Powered By Blogger
story എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
story എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008, ഡിസംബർ 11, വ്യാഴാഴ്‌ച

വരുമോരോരോ ദശ

മുകുന്ദ മാല. അച്ചുതാനന്ദമാം ഭഗവല്‍ പ്തങ്ങളിലീ അശ്രു പുഷ്പാഞ്ജലി ഏല്കോ...മിഴി നീരില്‍ കാളിന്ദി ഒഴുകീ കണ്ണാ...

ഉണ്ണികൃഷ്ണന്റെ ക്രിസ്തുമസ് . വലതു കൈ ചെയുന്നതും ഇടതു കൈ വാങ്ങുന്നതും അറിയരുത്...കര്‍ത്താവേ ...മിയ കുല്പാ.

സുരെശായന്‍....മൂന്നാറിന്റെ മാപുണ്ടാക്കാനുള്ള ദൌത്യം ...പൂജ്യം ..ഒന്നു ..രണ്ടു...മൂന്ന്...നാല്...ശൂഊ..ഓ..ആകാശത്തിലേക്ക്...ക്യാമറ കുട നിവര്നില്ല...ഭൂമിയിലേക്ക്....ദിശ മാറ്റി..ദാ...കടലിലേക്ക്‌...
പൂത്രിക്കൊട്ടൂര്‍..ഡയറി. സ്റെഫ്യഗ്രാഫിന്റെ ടെന്നീസ്‌ പാടവം ..കോടൂര്‍ പെരുമ...തൃക്കന്‍ പാര്‍കണം ...പിതാവേ ..അസ്ഥികള്‍ അഴിയിട്ട കൂട്ടിനകതിവര്‍ കൈപ് നിറച്ചു തന്നു...
മിഖ്ഹയെലിന്ടെ സങ്ങതികള്‍!..നീയെന്നോട്‌ പറഞ്ഞില്ല കൊന്നതും..തിന്നതും...കൊച്ചുന്നാളിലെ അപ്പനെ തല്ലാന്‍ പഠിച്ചു ...വളര്‍ന്നപ്പോഴും കിട്ടിയ പണി അത് തന്നെയായിരുന്നു...എന്ത് തെളിവ് കിട്ടിയാലും ഞങ്ങള്‍ കുറേപ്പേര്‍ അത് തിന്നും...പ്രധാനമന്ത്രിയായാലും വഴിതെറ്റിക്കും ..അമ്മാത്ത് പോകാന്‍ വണ്ടിക്കൂലിയോ? രാസ്കള്‍ ! കൊന്നാല്‍ പാപം തിന്നാല്‍ തീരും...
പണിക്കരും പള്ളിയും. സംവരണ ചെമ്ബിന്മേല്‍ അങ്ങോടു കൊത്ത്തിങ്ങോട് കൊത്തായി..വെണ്ണ പാട കമഴ്ത്തി കള്ളന്മാര്‍...
ഇടയന്മാരുടെ ലേഘനം ..ഒരു മെഴുതിരി കൊളുത്തി തുടങ്ങാം വിമോചനം..ഒന്നിനും നമ്മെ തോല്പിക്കാന്‍ കഴിയില്ല ഒരു സ്വാശ്രയ്തിനും .. വെള്ള കുപ്പായതിനല്ലാതെ...പിന്നെയും ചതിയന്‍ ചന്തു ബാക്കി.

വരുമോരോരോ ദശ വന്നപോലോന്നും പോകില്ല...

2008, നവംബർ 9, ഞായറാഴ്‌ച

അജിയുടെ വര്‍ത്തമാനം

അജി. വയസ്സ് ഇരുപതിനാലും ചില്ലരേം. വല്യകുലതിന്റെ സ്പന്ദിക്കുന്ന ശരീരം . ഓട്ടോ റിക്ഷ ഒരെണ്ണം സ്വന്തം അതിന്റെ പ്രായം പറയില്ല! ഏഴ് പേരുമായി ബെവ്രജസ്ലേക്കുള്ള പയനതിലാണ് എപ്പോഴും. ഒരാള്‍ക്ക്‌ പത്തുരൂപയാണ് ശിക്ഷ! സാധാരണ കൂലി നാല്പത്ത് രൂപയാനെന്നരിയമ്മ്യിരുന്നിട്ടും വല്യകുലാതെ വയസ്സന്‍ ക്ലുബ്ബുകല്ക് അജിയോടാണ് പഥ്യം , കാരണം അജിയുടെ അച്ഛനും അതിലൊരാളാണ്. വലിയ സ്നേഹമാണ് രണ്ടു പേരും തമ്മില്‍ കാണുന്നത് വരെ!

ഒരിക്കല്‍ അച്ഛന്‍ അജിയോടു പറഞ്ഞു "അട്ക്കയാനെന്കില്‍ മടിയില് വയ്ക്കാം, അടക്കാ മരമായാലോ?. "വെട്ടി അച്ഛന്റെ നെഞ്ചാതൂട്ടങ്ങു വക്കണം!' അജിയുടെ മറുമൊഴി ഉടന്‍!!

അജി അച്ഛനോടായി ഒരിക്കല്‍ " ഈ മുടിഞ്ഞ അച്ചനുണ്ടായത്തില്‍ പിന്നെ എനിക്കൊരു സ്വസ്ഥതയുമില്ല! "

ഒരിക്കല്‍ അജി ആലപ്പുഴ വഴി എരനാകുലത്തിനു പോകുമ്പോള്‍ വഴി പരിചയപ്പെടുത്തിയത് ഇങ്ങനെ "ഇതാണ് പനിച്ചുകുലങ്ങര, ഇവിടെയാണ്‌ കൂട്ടക്കൊലപാതകത്തില്‍ ഒരാള് മരിച്ചത്!
ശബരിമല കാലമായപ്പോള്‍ അജി പറഞ്ഞു "എത്ര രൂപയായാലും കറുത്ത ഒരു കാവി മുണ്ട് വാങ്ങണം!

ഒരുകൂട്ടുകാരന്റെ വീട്ടില്‍ പോയി അജി അവിടെ ശ്രീ മന്നത്ത് പദ്മനാഭന്റെ ഫോട്ടോ കണ്ടു, കൂട്ടുകാരനോട് അജി "ഇതല്ലേ നായന്മാരുടെ ശ്രീനാരായണ ഗുരു? ആണോ" എന്ന് കൂട്ടുകാരന്റെ മറുചോദ്യം " ആ , ആപ്പ്‌ുല്ലിയെ കണ്ടാലും ഇതുപോലെയിരിക്കും." അജി.

ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരന്‍ കൊണ്ടു വന്നത് നാടന്‍ മദ്യം. കുപ്പിയുടെ പുറത്തു മദ്യപാനം ആരോഗ്യത്തിനു...എന്ന് കണ്ട അജി " അവിടുല്ലവന്മാര്‍ക്കും മലയാളം അറിയാമോടാ കൂവേ?
നീണ്ടു പോകുന്നു വല്യകുലതിന്റെ നിഷ്ക്കലന്കതകള് അജിയായിട്ടും മറ്റു പലരായിട്ടും, പലതായിട്ടും.....